ചുമന്ന കൊടികൾക്ക് കീഴിൽ ഇങ്ക്വാലാബ് വിളികളുമായി ജാഥ നയിച്ച
ആ മനുഷ്യനെ ഞാൻ സഖാവെന്ന് വിളിച്ചു.
നല്ലൊരു സഖാവ് ആകുക എന്നത് ജീവിതത്തിൽ
മറ്റെന്തിനെകാളും വലിയ സ്വപനമായി കൊണ്ടു നടന്നു.
എ.കെ.ജിയെകുറിച്ചും.സഖാവ് കൃഷണപിള്ളയെകുറിച്ചും കേട്ടാണ് ഞാൻ വളർന്നത്.
ഇന്നലെകളിൽ വീട്ടിലെ ചുവരിൽ തൂക്കിയ ലെനിന്റെയും മാക്സിന്റെ ചിത്രങ്ങൾ നോക്കി
ഞാൻ ഇങ്ക്വാലാബ് വിളിച്ചു.
കാരണം മനുഷ്യരെ സേനഹിക്കുകയും ഉള്ളവനിൽ നിന്നും ഇല്ലാത്തവന് ഉപകാരം ചെയ്യുകയും ചെയ്യുക
ആയിരുന്നു എന്റെ ലക്ഷ്യം.
പക്ഷെ ഇന്ന്?